Visitors

Monday 28 November 2011

mullaperiyar

ÎáˆæMøßÏÞV (§¿áAß): ÎáˆæMøßÏÞV ¥ÃæAGßæÜ ¼ÜÈßøMí ²xøÞdÄß æµÞIí ¥F¿ß ©ÏVKí ¥ÈáÕÆÈàÏ Ø¢Íøà çÖ×ßÏÞÏ 136 ¥¿ß ÉßKßGá. §çÄÞæ¿ §KæÜ øÞÕßæÜ 11 ÎáÄW ØíÉßWçÕµ{ßæÜ ÎâKá ×GùáµZ ÕÝß æÕU¢ §¿áAß ¥ÃæAGßçÜAí ²ÝáµßJá¿Bß. Îxá ×Gùáµ{ßÜâæ¿ÏᢠçÈøßÏ çÄÞÄßW æÕU¢ ÉáùçJæAÞÝáµáKáIí. §¿áAß ¥ÃæAGí ÈßùÏÞX §Èß 18.42 ¥¿ß æÕU¢ ÎÞdÄ¢ ÎÄß. æÕU¢ µâ¿ßÏÞW §¿áAß ÉiÄßÏáæ¿ ÍÞ·ÎÞÏ æºùáçÄÞÃß ¥ÃæAGßæa ¥Fá ×Gùáµ{ᢠ©ÏVçJIß ÕøáæÎKí ¥ÇßµãÄV ¥ùßÏß‚á. §¿áAß ¼ßˆÏßW ¥ÄàÕ¼Þd·ÄÞ ÈßVçÆÖ¢ ÉáùæM¿áÕß‚ßGáIí. ¥¿ßÏLø ØÞÙºøcÎáIÞÏÞW çÈøß¿ÞÈᢠ¼ÈBæ{ ÎÞxßMÞVMßAÞÈᢠØíµâ{áµZ ؼí¼ÎÞAß.

µÝßE ÆßÕØB{ßæÜ Äá¿V ÍâºÜÈBZ Øã×í¿ß‚ ÍàÄß ÈßÜÈßWæAÏÞÃí, ÜfAÃAßÈá ¼ÈB{áæ¿ ÎÈØßW Äà çµÞøßÏßGí ¥ÃæAGßæÜ ¼ÜÈßøMí µáÄß‚áÏVKÄí. øIá ÆßÕØ¢ Äá¿V‚ÏÞÏß æÉÏíÄ ÎÝÏÞÃí µÞøâ. èÙçùFßæÜ ÕßÕßÇ ¥ÃæAGáµ{ᢠÄáùKáÕßGßGáIí. ×GùáµZ §ˆÞJ µáI{, ¦ÈÏßùCW æÙÁí ÕVAíØí ¥ÃæAGáµZ µøµÕßæEÞÝáµßÏçÄÞæ¿ÏÞÃí §ÄáÎÞÏß ÌtæMG æÉÞXÎá¿ß, µˆÞVµáGß ¥ÃæAGáµ{áæ¿ ×GùáµZ ÄáùKÄí.

ÎáÜïæMøßÏÞV ¼ÜÈßøMí 136 ¥¿ßÏÞÏß ©ÏVK ÉÖíºÞJÜJßW ¼ÜÕßÍÕ ÕµáMí ÉøßçÖÞÇÈ È¿Jß. Äá¿VºÜÈBZ ¥ÈáÍÕæMG dÉçÆÖBZ ÕßÆ·íÇ Ø¢¸ÕᢠØwVÖß‚á. ¼ÜÈßøMí ©ÏVKçÄÞæ¿ çÌÌß ÁÞÎßÈí ¥¿ßÍÞ·Jáµâ¿ß çºÞV‚ ÕVÇß‚ÄÞÏß §KæÜ ¥ÃæAGí ÉøßçÖÞÇß‚ ÍìÎÖÞØídÄ ÉÀÈ çµdwJßæÜ ØàÈàÏV ÖÞØídļí¾X ç¼ÞY ÎJÞÏß ÉùEá. §Äí µâ¿áÄW ÈßøàfÃJßÈá ÕßçÇÏÎÞAÃæÎKí ¼ÜÕßÍÕ ÕµáMßÈá ÈßVçÆÖ¢ ÈWµßÏßGáIí. ÄWAÞÜ¢ Íà×ÃßÏßæˆCßÜᢠ§ÈßÏᢠÍâºÜÈB{áIÞÏÞW ¥ÃæAGßæa ÍÞÕß ¥Éµ¿JßÜÞµáæÎKí ¥çgÙ¢ ÉùEá.

§çÄØÎÏ¢, ÎáˆæMøßÏÞV Õß×ÏJßW ÎÜçÏÞø ¼ÈÄÏáæ¿ dÉÄßç×Ç¢ ¥ÃæÉÞGß. ØÎøçµdwÎÞÏ ºMÞJßW ÕX ÌÙá¼ÈùÞÜß È¿Ká. µGMÈêµáGßAÞÈ¢ Ø¢ØíÅÞÈ ÉÞÄ ØídÄàµ{ᢠµáGßµ{ᢠ©ZæMæ¿ ¦ÏßøBZ ©ÉçøÞÇß‚á. ÉáÄßÏ ¥ÃæAGí ÈßVÎßAÃæÎKÞÕÖcæMGá æÉøßÏÞV ÄàøçÆÖÕÞØßµZ ÕIßæMøßÏÞxßW æµÞˆ¢êçÄÈß çÆÖàÏÉÞÄ ©ÉçøÞÇß‚á; ÄÎßÝíÈÞ¿í Îá~cÎdLß ¼ÏÜ{ßÄÏáæ¿ çµÞÜ¢ µJß‚á.

dÉÖíÈJßÈí ¥¿ßÏLø ÉøßÙÞø¢ ¦ÕÖcæMGá ÎdLßÎÞøÞÏ ÄßøáÕFâV øÞÇÞµã×íÃÈᢠÉß.æ¼. ç¼ÞØËᢠ§Ká ÁWÙßÏßæÜJá¢. dÉÇÞÈÎdLß çÁÞ. ÎXçÎÞÙX Øß¹í, çµdwÎdLßÎÞøÞÏ dÉÃÌí Îá~V¼ß, ®.æµ. ¦aÃß, ÉÕXµáÎÞV ÌXØW ®KßÕæø ØwVÖßAá¢. ÎáˆæMøßÏÞV æØW ¥¢·BZ, ÆáøL ÈßÕÞøà ¥çÄÞùßxß, ÈßÏÎ æØdµGùß, §ùßç·×X ºàËí ®X¼ßÈàÏV, ùÕÈcá ÕµáMßæÜ ©çÆcÞ·ØíÅV ®KßÕøᢠçµø{JßæÜ ÎdLßÎÞæø ¥Èá·ÎßAáKáIí.

µâ¿áÄW µYçd¿ÞZ ùâÎáµZ  
ÎáÜïæMøßÏÞV ¥ÃæAGßW ¼ÜÈßøMáÏVK ØÞÙºøcJßW ©¿áOXçºÞÜ ÄÞÜâAí ³ËßØí (04868 232050), ©MáÄù (04869 244756), ¥‡MX çµÞÕßW (04869 244524) ÕßçÜï¼í ²ÞËßØáµZ ®KßÕß¿B{ßW  24 ÎÃßAâV µYçd¿ÞZ ùâÎáµZ Äá¿Bß. µÜµí¿çùxßÜᢠ(04862 232303), Éàøáçοí ÄÞÜâAí ³ËßØßÜᢠ(04869 232077) µáÎ{ß æÉÞÜàØí Øíçx×ÈßÜá¢(04869 222049) µÝßE ÆßÕØ¢ µYçd¿ÞZ ù⢠ÄáùKßøáKá.

§¿áAß ¼ßˆÏßW ¥ÄàÕ ¼Þd·ÄÞ ÈßVçÆÖÎáIí. ØíÉßWçÕÏßÜâæ¿ ¼Ü¢ ®JÞX ØÞÇcÄÏáæIKᢠæÉøßÏÞùßæa §øáµøµ{ßÜ⢠ÄÞÎØßAáKÕV ¼Þd·Ä ÉáÜVJÃæÎKᢠµÜµí¿V ÈßVçÆÖß‚á. ¥¿ßÏLø ØÞÙºøc¢ çÈøß¿áKÄßÈᢠçÕIßÕKÞW ¼ÈBæ{ ÎÞxßMÞVMßAáKÄßÈᢠµVÎÉøßÉÞ¿ß ÄÏÞùÞAß; Øíµâ{áµ{ᢠÕÞÙÈB{ᢠؼí¼ÎÞAß. ®Áß®¢, ÁÉcáGß ÄÙØßWÆÞVÎÞV, Õßçˆ¼í ³ËßØVÎÞV ®KßÕçøÞ¿í 24 ÎÃßAâùᢠdÉÕVJÈ Ø¼í¼øÞµÞÈᢠÈßVçÆÖß‚á.    

Sunday 20 November 2011

സ്ലിം ആകാന്‍ വാട്ടര്‍ ഡയറ്റ്



തടിക്കുറക്കാന്‍ വേണ്ടി പട്ടിണികിടക്കാന്‍ വരെ തയ്യാറാണ് ഇന്നത്തെ യുവത്വം. പട്ടിണി കിടക്കാതെ തന്നെ നിങ്ങള്‍ക്ക് സ്ലിം ആകാം. വാട്ടര്‍ ഡയറ്റ് ശീലിച്ചാല്‍ മതി. എന്താണ് വാട്ടര്‍ ഡയറ്റ് എന്നല്ലേ, പറയാം. വാട്ടര്‍ ഡയറ്റ് ഒരു ഭക്ഷണരീതിയാണിത്. ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ് ഇതിന്റെ പ്രത്യേകത.
പച്ചക്കറി തിളപ്പിച്ച വെള്ളവും ചൂടുവെള്ളവും വാട്ടര്‍ ഡയറ്റില്‍ ഉള്‍പ്പെടും. വീട്ടില്‍ തന്നെ ഇരിക്കുന്നവര്‍ക്ക് ഇത് എളുപ്പവുമാണ്. ചൂടുള്ള വെള്ളവും പച്ചക്കറി തിളപ്പിച്ച വെള്ളവും ഈ ഡയറ്റില്‍ കുടിയ്ക്കാം. ശരീരത്തിനാവശ്യമുള്ള പോഷകങ്ങള്‍ പച്ചക്കറി തിളപ്പിച്ച വെള്ളത്തില്‍ നിന്ന് ലഭിക്കും. ശരീരപ്രവര്‍ത്തനങ്ങള്‍ക്ക് ശരീരത്തിലുള്ള കൊഴുപ്പ് ഉപയോഗിക്കപ്പെടുകയും ചെയ്യും. വെള്ളം ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കുകയും വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളുകയും ചെയ്യും.
ഓഫീസില്‍ പോകുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും വെള്ളം മാത്രം കുടിച്ചാല്‍ ക്ഷീണം തോന്നും. ഇവര്‍ക്ക് വെള്ളരി, കുമ്പളങ്ങാ ജ്യൂസ്, കരിക്കിന്‍ വെള്ളം, നാരങ്ങാവെള്ളം എന്നിവ എന്നിവ കുടിയ്ക്കാം.
വെള്ളം മാത്രം കുടിയ്ക്കുന്നത് കൊണ്ട് കൂടുതല്‍ ക്ഷീണം തോന്നുകയാണെങ്കില്‍ പാല്‍, നട്‌സ് എന്നിവയും കഴിക്കാം. ഇവയിലെ കൊഴുപ്പ് നല്ല കൊഴുപ്പാണ്. ഇത് ദിവസവും കഴിക്കണമെന്നില്ല. ക്ഷീണം തോന്നുകയാണെങ്കില്‍ മാത്രം കഴിച്ചാല്‍ മതിയാകും.
ശരീരത്തിലെ കൊഴുപ്പ് പെട്ടെന്ന് നഷ്ടപ്പെടുകയാണ് വാട്ടര്‍ ഡയറ്റില്‍ സംഭവിക്കുന്നത്. അതുകൊണ്ട് വിളര്‍ച്ച തോന്നിക്കും. മുഖത്തും ദേഹത്തും എണ്ണ പുരട്ടി മസാജ് ചെയ്യുന്നത് ഉന്മേഷം നല്‍കും. ബട്ടര്‍, ഫ്രൂട്ട് മസാജുകളും നല്ലതാണ്.
വാട്ടര്‍ ഡയറ്റ് എടുക്കുന്നവര്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യാതിരിക്കുകയാണ് നല്ലത്. നടക്കുന്നതും യോഗ തുടങ്ങിയ ചെയ്യുന്നതും മതിയാകും.

പൊറോട്ട വേണോ സ്വന്തം വയറു വേണോ?





പൊറോട്ട എന്നാല്‍ മൈദാ കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷ്യ വസ്തു. എന്നാല്‍ മൈദയുടെ ചരിത്രം അറിയാമോ? അങ്ങ് അമേരിക്കയില്‍ ഗോതമ്പ് ഇടിച്ചു പൊടിച് വേണ്ടതെല്ലാം എടുത്ത  ശേഷം ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് റവയും എടുത്ത ശേഷം ബാക്കി വരുന്ന വേസ്റ്റില്‍ നിന്ന് പകുതി ആട്ടക്കും പോയി ബാക്കി വരുന്നതായ ചണ്ടില്‍ അലോക്സന്‍ എന്നൊരു കെമിക്കല്‍ ചേര്‍ത്ത് അതിനു സോഫ്റ്റാക്കി   ബെന്‍സോയില്‍ പെറോക്സൈഡ് എന്ന ബ്ലീച്ചിംഗ് കെമിക്കല്‍ കൂടി ചേര്‍ത്ത് ഉണ്ടാക്കുന്ന വസ്തു ആണ് മൈദാ.
മൈദായുടെ രണ്ടേരണ്ടു ഉപയോഗങ്ങള്‍:
ഒന്ന്. പൊറോട്ട ഉണ്ടാക്കാന്.
രണ്ട്: പോസ്റര്‍ ഒട്ടിക്കാന്‍.
പോസ്റര്‍ ഒട്ടിക്കുക എന്നതാണ് മൈദയുടെ യഥാര്‍ത്ഥ ഉപയോഗം എന്നറിയുക. ഇനി തിന്നാലോ! അവന്‍ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നു. ഗോതമ്പ് മുഴുവനായി ദഹിക്കാന്‍ മൂന്നു മണിക്കൂര്‍ മതി. എന്നാല്‍ പൊറോട്ട ദഹിക്കാന്‍ പതിനാറു മണിക്കൂര്‍ വേണം. അതുവരെ നമ്മുടെ പാവം ആമാശയം പൊറോട്ടയുമായി ഗുസ്തി പിടിച്ചു തളരുന്നു. ഇനി നിങ്ങള്‍ തീരുമാനിക്കൂ പൊറോട്ട വേണോ സ്വന്തം വയറു വേണോ എന്നു!

ഇത് എങ്ങിനെ അവര്‍ 62 രൂപക്ക് തരുന്നു? (mohanan vidar)


കേരളത്തിലെ വളരെ പ്രശസ്തമായ ഒരു ആയുര്‍വേദ കമ്പനിയുടെ (പേര് അറിയേണ്ടവര്‍ നേരിട്ട വിളിക്കുക) റേറ്റ് ഷീറ്റ് ആണ് താഴെ കാണുന്നത്. അതില്‍ ദശമൂലാരിഷ്ട്ടത്തിന്റ വില നോക്കുക.




ഇനി അറിയേണ്ടത് ദശമൂലാരിഷ്ട്ടം എങ്ങിനെ ഉണ്ടാക്കുന്നു എന്നതാണ്.



ഈ കൂട്ടിന്‍പ്രകാരം ആയുര്‍വേദ ഔഷധങ്ങളുടെ  ഇന്നത്തെ വിപണി വില കണക്കിലെടുത്താല്‍ ദശമൂലാരിഷ്ട്ടം 450 ML ഉണ്ടാക്കുവാന്‍ കുറഞ്ഞത് 2000 രൂപ എങ്കിലും ആകും. ഇത് എങ്ങിനെ അവര്‍   62 രൂപക്ക് തരുന്നു? ചിന്തിക്കേണ്ടത് നിങ്ങളാണ്.

BE CAREFUL MY FRIENDS

;;;; 60 ലക്ഷം ഫേസ്ബുക്ക് എക്കൗണ്ടുകള്‍ തകര്‍ത്തു!! ;;;;

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ രണ്ടു ലക്ഷത്തിലധികം ഫേസ്ബുക്ക് എക്കൗണ്ടുകള്‍ തകര്‍ത്തുകൊണ്ട് വൈറസിന്റെ സംഹാര താണ്ഡവം തുടരുന്നു. പ്രൊഫല്‍ ഫോട്ടോകള്‍ മാറ്റി മോര്‍ഫ് ചെയ്ത വിവിധ നഗ്നചിത്രങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും അയയ്ക്കുകയാണ് വൈറസിന്റെ പ്രധാനപരിപാടി.
ഞായറാഴ്ച മുതല്‍ ലോകത്താകെ 60 ലക്ഷത്തോളം ഫേസ്ബുക്ക് എക്കൗണ്ടുകളാണ് ആക്രമിക്കപ്പെട്ടത്. നഗരത്തിലെ സൈബര്‍ ക്രൈം ഓഫിസില്‍ ഇതുസംബന്ധിച്ച് നിരവധി പരാതികളും കോളുകളുമാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ലഭിച്ചിട്ടുള്ളത്.
കോറമംഗലത്തെ ഒരു കഫേയില്‍ നിന്നും ഫേസ്ബുക്ക് തുറന്ന യുവാവിന് സഹോദരന്മാരില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും ശാസനാരൂപത്തിലുള്ള നിരവധി മെസ്സേജുകളാണ് കാണാന്‍ സാധിച്ചത്. കാരണം തിരക്കി പോയപ്പോള്‍ സ്റ്റാറ്റസ് ബാറില്‍ കിടക്കുന്നത് പോണ്‍ ചിത്രം.
ജയനഗറിലുള്ള പെണ്‍കുട്ടിയ്ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. സ്റ്റാറ്റസ് ബാറിലുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോള്‍ കണ്ടത് സ്വന്തം നഗ്നചിത്രം തന്നെയാണ്. ഉടന്‍ തന്നെ പോലിസില്‍ പരാതി കൊടുക്കുകയും ചെയ്തു. എല്ലാവരും ആശങ്കപ്പെടുന്നത് ഓര്‍ക്കുട്ട് പോലെ ഫേസ്ബുക്കും തകരുമോയെന്നാണ്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഫേസ്ബുക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

;;;ശ്രദ്ധിക്കുക;;;
നിങ്ങളുടെ ഫേസ്ബുക്ക്‌ വാളിലോ സുഹൃത്തുക്കളുടെ ടാഗുകളിലോ ഇത്തരത്തിലുള്ള അശ്ലീല ചിത്രങ്ങള്‍ കാണപ്പെട്ടാല്‍ അവരെ തെറ്റിദ്ധരിക്കാതിരിക്കുക.. മാത്രമല്ല ഇത്തരം ഇമേജുകളിലോ വീഡിയോകളിലോ ക്ലിക്ക് ചെയ്യാതിരിക്കുക, ചെയ്താല്‍ അത് നിങ്ങളുടെ പ്രൊഫൈലില്‍ കയറി ഇതര പ്രശ്നങ്ങള്‍ക്ക് വഴിവക്കും..

Sunday 6 November 2011

മൊബൈല്‍ ഫോണില്‍ സംസാരിച്ചോളൂ; ഇത് വായിച്ചശേഷം..


.

കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ? തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍

പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.

മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.

ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.

മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.

ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.

കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്പീക്കറോ ഉപയോഗിക്കുക.

ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.

ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

വണ്ണംവെക്കാന്‍ ഗുളിക: കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു



വടകര: ശരീരത്തിന്റെ വണ്ണം കൂട്ടാന്‍ കഴിയുമെന്നവകാശപ്പെട്ട് വിപണിയിലിറക്കിയ ആയുര്‍വേദ ഗുളികയില്‍ ഉത്തേജക ഔഷധം (അനബോളിക് സ്റ്റിറോയ്ഡ്) ചേര്‍ത്തതിനാല്‍ അപകടകരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നതായി തെളിഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു കമ്പനി നിര്‍മിച്ച ആയുര്‍വേദ ഗുളികകളാണ് കേരളത്തില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്. പ്രചാരണത്തില്‍ വിശ്വസിച്ച് ഗുളിക കഴിച്ച് ആളുകള്‍ രോഗബാധിതരാവുന്നുമുണ്ട്.

ഗുളിക കഴിക്കുമ്പോള്‍ വിശപ്പു വര്‍ധിക്കുകയും തടി കൂടുകയും ചെയ്യുന്നതിനാല്‍ ഇതിന് ആവശ്യക്കാരേറെയാണ്. ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഉത്തേജക മരുന്നുകള്‍ കൂടുതലായി ചേര്‍ക്കുന്നതാവാം ഗുളികയുടെ ഈ രീതിയിലുള്ള പ്രവര്‍ത്തനത്തിന് കാരണമെന്ന് ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു. ഗുളികയ്ക്ക് എതിരെ ഇപ്പോള്‍ തന്നെ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

ഇതുകഴിച്ച് ശരീരത്തില്‍ നീരുബാധിച്ചും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇഞ്ചി, കൊടുവേലി, ജീരകം, മുരിങ്ങ, കടുക്ക, താന്നിക്ക, നെല്ലിക്ക, ഇരട്ടിമധുരം, പിപ്പല്ലി, കന്മദം, കുങ്കുമം, വാളന്‍പുളി എന്നിവ ഈ ഗുളികയിലടങ്ങിയിരിക്കുന്നുവെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇതില്‍ പിപ്പല്ലിയ്ക്ക് (തിപ്പലി) വണ്ണം കൂട്ടാന്‍ ചെറിയതോതില്‍ കഴിയുമെങ്കിലും ഗുളിക കഴിക്കുമ്പോള്‍ ഉണ്ടാവുന്ന മാറ്റത്തിന് സാധിക്കുകയില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

അനബോളിക് സ്റ്റിറോയിഡുകളുടെ ഉപയോഗം രക്തസമ്മര്‍ദം കൂടാനും ശരീരത്തിലെ കൊളസ്‌ട്രോള്‍ നിലയില്‍ ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ മാറ്റം വരുത്തുന്നതിനും ഇടയാക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങളും അര്‍ബുദം ഉള്‍പ്പെടെയുള്ള കരള്‍ രോഗങ്ങളും പിടിപെടാന്‍ സ്റ്റിറോയിഡിന്റെ അമിതമായ ഉപയോഗം ഇടയാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ലൈംഗിക പ്രശ്‌നങ്ങള്‍ക്കും അമിത ശരീര വളര്‍ച്ചയ്ക്കും വൃക്കകളുടെ തകരാറിനും ഇവ കാരണമാവുന്നുണ്ട്. വിവാദമായ ആയുര്‍വേദ ഗുളിക കഴിച്ചവരില്‍ പലര്‍ക്കും അനബോളിക് സ്റ്റിറോയ്ഡ് ഉപയോഗിച്ചതിന്റെ ലക്ഷണം കാണുന്നുണ്ടെന്ന് ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ഗുളികയിലെ ചേരുവകള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ നിരോധിക്കണമെന്നും കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുണ്ട്. പ്രാദേശിക തലത്തില്‍ സ്റ്റിറോയിഡുകള്‍ ചേര്‍ത്ത ആയുര്‍വേദ മരുന്നുകള്‍ വേറെയും വിറ്റഴിക്കപ്പെടുന്നതായാണ് സൂചന. 

വീട്ടില്‍ അല്‌പം വ്യായാമം


വീട്ടില്‍ അല്‌പം വ്യായാമം
ഇത്തവണ കാലവര്‍ഷം പതിവ് തെറ്റിച്ചില്ല. സമയത്തുതന്നെയെത്തി. ഇടവപ്പാതിയും തുലാവര്‍ഷവുമായി ഇനി ആറുമാസം കേരളത്തിന്റെ സ്വന്തം മഴക്കാലം. ചിന്നിച്ചിതറിയും പൊട്ടിത്തെറിച്ചും ചിണുങ്ങിയും കലഹിച്ചും ഇടയ്ക്കിടെ പിണങ്ങിയും മഴ അങ്ങനെ പെയ്തുകൊണ്ടേയിരിക്കും. മഴ മാറി നില്‍ക്കുന്ന പകലുകളില്‍ വെയില്‍ കത്തിപ്പടരും. എങ്കിലും മഴയെ,
മഴക്കാലത്തെ നമ്മള്‍ പ്രണയിക്കുന്നുണ്ട്. പുലരികളില്‍, മൂവന്തിയില്‍ ഒരു കപ്പ് ചായയുടെ ഇളംചൂടില്‍ മഴത്തണുപ്പിന്റെ നനുത്ത സുഖം നാം നുകരും. മഴ അങ്ങനെയാണ്. വല്ലാതെ മദിപ്പിച്ചുകളയും. അതുപോലെ മടിപിടിപ്പിക്കും.

അതേ, മഴക്കാലം നമുക്ക് 'മടി'ക്കാലം കൂടിയാണ്. രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മഴ തിമിര്‍ത്ത് പെയ്യുന്നത് കണ്ടാല്‍ പെരുത്ത സന്തോഷമാണ്. അന്നത്തെ നടപ്പ് അല്ലെങ്കില്‍ ഓട്ടം, ജിമ്മില്‍പോക്ക് വേണ്ടെന്നുവെച്ച് ഒന്നുകൂടി
മൂടിപ്പുതച്ചുറങ്ങും. അങ്ങനെ പതിയെപ്പതിയെ മഴക്കാലം കഴിഞ്ഞും ഈ മടി തുടരും. വയര്‍ ചാടും, കൊളസ്‌ട്രോള്‍ കൂടും, പ്രമേഹം കൂടും. നമ്മള്‍ പഴയതുപോലെ ജീവിതശൈലി രോഗിയാകും. അങ്ങനെ സംഭവിക്കേണ്ടെങ്കില്‍ പാടുപെട്ട് ഒരുവിധം ഒപ്പിച്ചെടുത്ത വ്യായാമശീലം നമുക്ക് മഴയത്തും തുടരാം.

വീട്ടിലിരുന്ന് വ്യായാമം ചെയ്യാം. ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താം. പക്ഷേ, മനസ്സും കൂടി വേണം.
വായുസഞ്ചാരമുള്ള മുറിയില്‍ അത്യാവശ്യം വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. നമ്മള്‍ പാഴ്‌വസ്തുക്കള്‍ എന്ന് കരുതി കളയുന്ന പ്ലാസ്റ്റിക് കുപ്പികള്‍പോലും വീട്ടിലെ വ്യായാമവേളയില്‍ ഡംബലുകളാകും. പത്രക്കെട്ടുകള്‍ വെയിറ്റ് ലിഫ്ടിങ് മെഷീനും ഇഷ്ടികക്കഷണങ്ങള്‍ പുഷ്അപ്പിന്റെ താങ്ങുകട്ടകളുമാകും.

വീട്ടിനുള്ളിലെ വ്യായാമത്തിനും ചില തയ്യാറെടുപ്പുകള്‍ വേണം. ട്രെഡ്മില്ല് വാങ്ങാന്‍ ശേഷിയുള്ളവര്‍ക്ക് അത് വാങ്ങി ഉപയോഗിക്കാം (കാഴ്ചവസ്തുവായല്ല, എല്ലാദിവസവും അരമണിക്കൂര്‍ എങ്കിലും അതില്‍കയറി നടക്കണം). ചെറിയ വെയിറ്റുകള്‍ സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നോ,

ഷോപ്പിങ് മാളുകളില്‍നിന്നോ വാങ്ങാം. അധികം വിലയാകില്ല.
സ്‌കിപ്പിങ്‌റോപ് കൂടി ഉണ്ടെങ്കില്‍ നല്ലത്. അപ്പോള്‍ തുടങ്ങാം
അല്ലേ...

വാം അപ്

ഏത് വ്യായാമവും തുടങ്ങും മുമ്പ് വാം അപ് ചെയ്യണം. രാവിലെയാണെങ്കില്‍ ഉണര്‍ന്ന് ഒരു കപ്പ് കട്ടന്‍ കാപ്പിയോ ഗ്രീന്‍ ടീയോ കുടിച്ച് 5-10 മിനിട്ട് കഴിഞ്ഞശേഷം പതിയെ വ്യായാമങ്ങളിലേക്ക് കടക്കാം. കൈകള്‍ ക്ലോക്ക്‌വൈസായും ആന്റി ക്ലോക്ക്‌വൈസായും കറക്കുക .
കൈകള്‍ മുന്നോട്ടു നീട്ടിപ്പിടിച്ചശേഷം പരമാവധി വായു ഉള്ളിലേക്കെടുത്ത് വശങ്ങളിലേക്ക് നിവര്‍ത്തുക. ഇങ്ങനെ ചെറിയ വ്യായാമങ്ങള്‍ ചെയ്ത് ഹൃദയമിടിപ്പിന്റെ നിരക്ക് കൂട്ടി രക്തയോട്ടം വര്‍ധിപ്പിച്ച് ശരീരത്തെ ഒരുക്കാം.

ബോഡി ഫ്ലെക്‌സിങ്

സ്റ്റെപ്പ്-1.
 വാംഅപ്പിനുശേഷം പാദങ്ങള്‍ നിലത്തുറപ്പിച്ച് നിവര്‍ന്നുനില്‍ക്കുക. ശരീരം ബാലന്‍സ് ചെയ്തശേഷം പാദങ്ങള്‍ പരമാവധി അകലത്തില്‍ വെക്കുക. കാല്‍മുട്ട് മടങ്ങാതെ വലത് കൈപ്പത്തി ഇടത് കാല്‍പ്പാദത്തില്‍ മുട്ടിക്കുക. ഈ സമയം ഇടത് കൈ തലയ്ക്ക് മീതെ ഉയര്‍ത്തിപ്പിടിക്കുക. നോട്ടം ഇടത് കൈപ്പത്തിയില്‍ ഉറപ്പിക്കുക. അതേ ശരീരനിലയില്‍ ഒരു സെക്കന്‍ഡ് നില്‍ക്കുക. തുടര്‍ന്ന് നിവരാതെ തന്നെ ഇടത് കൈപ്പത്തി വലതുകാല്‍പ്പാദത്തിലേക്ക് കൊണ്ടുവരിക. വലത് കൈ തലയ്ക്കുമീതെ ഉയര്‍ത്തുക. നോട്ടം വലതുകൈയിലേക്ക് കൊണ്ടുവരിക. ഒരേ താളത്തില്‍ ഇങ്ങനെ 20 തവണ ചെയ്യുക. മൂന്ന് സെറ്റ്.

കരളിലെ കൊഴുപ്പ് അവഗണിക്കേണ്ട


കരളിലെ കൊഴുപ്പ് അവഗണിക്കേണ്ട
കരള്‍ രോഗം വരില്ലെന്നത് മദ്യപിക്കാത്തവരുടെ ഒരു സ്വകാര്യ അഹങ്കാരമാണ്. മദ്യപരില്‍ കരള്‍രോഗ സാധ്യത ഏറെയാണെന്നത് വസ്തുതയാണെങ്കിലും മദ്യം കഴിക്കാത്തവര്‍ക്കും കരളില്‍ കൊഴുപ്പടിയും. വൈദ്യശാസ്ത്രം ഇതിനു നല്‍കിയ പേരാണ് മദ്യപാനം മൂലമല്ലാത്ത കരളിലെ കൊഴുപ്പടിയല്‍(നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്-NAFLD). സാരമല്ലാത്ത കരളിലെ കൊഴുപ്പടിയല്‍ (Steatosis) മുതല്‍ ഗുരുതരമായ കരള്‍ രോഗങ്ങള്‍ (steatohepatitis,cirrhosis) വരെയുളള രോഗാവസ്ഥവരെ ഇതില്‍പെടുന്നു. കരളിലെകോശങ്ങളില്‍ കൊഴുപ്പടിയുന്നതാണ് ഈ അവസ്ഥയിലേക്ക് നയിക്കുന്നത്.
സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്

ശരീരത്തിലടിയുന്ന കൊഴുപ്പില്‍ നിന്ന് അല്പം വ്യത്യസ്തമാണ് കരളിലടിയുന്ന കൊഴുപ്പ്. സാധാരണനിലയില്‍ കരളിലെ കൊഴുപ്പടിയല്‍ മിക്കവരിലും രോഗാവസ്ഥ സൃഷ്ടിക്കാറില്ല. എന്നാല്‍ ഇത്തരക്കാരില്‍ ചെറിയൊരു വിഭാഗത്തിന് പിന്നീട് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് പിടിപെടുന്നതായി കണ്ടുവരുന്നു.കൊഴുപ്പ് കരളിനെ രോഗാതുരമാക്കുകയും ആരോഗ്യമുള്ള കരള്‍കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതാണ് പരിണിതഫലം. കരളിലെ ഈ മാറ്റം ഒരു വിദഗ്ധപരിശോധനയിലൂടെയല്ലാതെ കണ്ടെത്താനാവില്ലെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടെന്നുവരില്ലെങ്കിലും ലിവര്‍ സീറോസിസ് എന്ന രോഗാവസ്ഥയിലെത്തിയാല്‍ കടുത്തക്ഷീണവും ഭാരം നഷ്ടപ്പെടലും അടിവയറിന് മുകളില്‍ വലതുവശത്ത് വേദനയും അനുഭവപ്പെടും. സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് അവസ്ഥ 8-15 ശതമാനം പേരില്‍ മാത്രമേ ലിവര്‍ സീറോസിസായി പരിണമിക്കാറുള്ളൂവെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. പൊണ്ണത്തടിമൂലമുണ്ടാകുന്ന ഇന്‍സുലിന്‍ പ്രതിരോധം ഇത്തരം രോഗാവസ്ഥയിലേക്കെത്താന്‍ പ്രധാനകാരണമാണ്. ബോഡിമാസ് ഇന്‍ഡക്‌സ്(കിലോഗ്രാമിലുള്ള തൂക്കത്തെ ഉയരത്തിന്റെ ഇരട്ടികൊണ്ട് ഹരിച്ചുകിട്ടുന്ന സംഖ്യ)25നും 30നുമിടയില്‍ നിലനിര്‍ത്താത്തവര്‍ക്ക് രോഗസാധ്യത കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബോഡിമാസ് ഇന്‍ഡക്‌സ് 30-35 ഉള്ളവരില്‍ രോഗസാധ്യത നാലിരട്ടിയും 40നുമുകളിലുള്ളവരില്‍ ആറിരട്ടിയും രോഗസാധ്യതയുണ്ടാകാമെന്ന് വിദഗ്ധര്‍ പറയുന്നു. കൊളസ്‌ട്രോളും പ്രമേഹവും രോഗകാരണമായി പറയുന്നുണ്ടെങ്കിലും എല്ലാവരിലും ഇത് ശരിയായിക്കൊള്ളണമെന്നുമില്ല.

പ്രതിരോധം

രോഗം പൂര്‍ണമായി ഭേദമാക്കാന്‍ മരുന്നുകള്‍ ഇതുവരെ നിലവിലില്ലാത്തതിനാല്‍ ശരിയായ ജീവിതചര്യയാണ് പ്രധാനം.ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണശീലം, മദ്യപാനം ഒഴിവാക്കല്‍ (അല്പം കഴിക്കുന്നവരാണെങ്കിലും),അമിതവണ്ണം കുറയ്ക്കുക ഇവയാണ് രോഗം വരാതിരിക്കാനും വന്നുകഴിഞ്ഞാല്‍ നിയന്ത്രിക്കാനുമുള്ള പ്രധാനവഴികള്‍. അനാവശ്യമായ മരുന്നുകള്‍ ഒഴിവാക്കണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ രോഗാവസ്ഥയ്ക്കനുസരിച്ച് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ അതില്‍പെടില്ല. പ്രമേഹരോഗികളില്‍ രോഗം നിയന്ത്രിച്ചുനിര്‍ത്തുകയും കൊളസ്‌ട്രോളുള്ളവര്‍ അത് നിയന്ത്രിക്കേണ്ടതും പ്രധാനമാണ്.
അവലംബം.മെഡിസിന്‍നെറ്റ് 

Thursday 3 November 2011

സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ വെബ്‌സൈറ്റ്



നിലമ്പൂര്‍ : സ്ത്രീധനമില്ലാതെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാട്രിമോണിയല്‍ വെബ്‌സൈറ്റ് ആരംഭിച്ചു. നിലമ്പൂര്‍ ഗ്രാമപഞ്ചായത്താണ് ഈ വെബ് സൈറ്റിന് തുടക്കം കുറിച്ചിരിക്കുന്നത്. www.dowryfree marriage.com എന്നതാണ് സൈറ്റിന്റെ അഡ്രസ്. പഞ്ചായത്തിനൊപ്പം സര്‍ക്കാരേതര സംഘടനയായ മഹിളാ സമഖ്യയും വെബ്‌സൈറ്റിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്.
സ്ത്രീധനമില്ലാതെ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്് ഈ വെബ്‌സൈറ്റില്‍ സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാം.
ഇതുവരെ 1635 പേര്‍ സ്ത്രീധനവിരുദ്ധ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.
നിലമ്പൂരിലെ 22 മഹല്ല് കമ്മിറ്റികള്‍ വെബ് സൈറ്റിന് ധാര്‍മിക പിന്തുണ നല്‍കിയിട്ടുണ്ട്. സ്ത്രീധന സമ്പ്രദായത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വെബ്‌സൈറ്റ് വേദിയാകുന്നുണ്ട്. പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമായ ആര്യാടന്‍ ഷൗക്കത്താണ് നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ്.

രോഗം പരത്തുന്ന കമ്പ്യൂട്ടറുകള്‍



computer-virus-rwസ്വിന്‍ബേണ്‍ സര്‍വ്വകലാശാലയുടെ ഏറ്റവും പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത് അപകടകാരികളായ അണുക്കളുടെ കൂടാരങ്ങളാണ് പൊതുവായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകള്‍. ഓഫീസിലും കഫേയിലുമൊക്കെ ഒരേ കമ്പ്യൂട്ടര്‍ തന്നെ പലരും ഉപയോഗിക്കുമ്പോള്‍ ഒരാള്‍ മാത്രം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളേക്കാള്‍ അഞ്ചു മടങ്ങ് അണുക്കളുണ്ടാകുമെന്നാണ് കണ്ടെത്തല്‍. കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ നശിപ്പിക്കുന്ന വൈറസിനെക്കുറിച്ച് മാത്രം വ്യാകുലപ്പെടുന്ന നമ്മള്‍ ഇനി രോഗകാരികളായ വൈറസുകളെക്കുറിച്ചും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഒരു പരിധിവരെ ശ്രദ്ധയോടെ കൃത്യമായ ഇടവേളകളില്‍ കമ്പ്യൂട്ടര്‍ അണുവിമുക്തമാക്കിയാല്‍ രോഗം പരത്തുന്ന അണുക്കളില്‍ നിന്ന് രക്ഷനേടാം.

ഭക്ഷണവും ഉറക്കവും ആരോഗ്യവും



fat-rwകൃത്യമായ ജീവിത ചര്യകളിലൂടെ നല്ല ആരോഗ്യം നേടാമെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്. ജീവിത ചര്യകളില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. തിരക്കു പിടിച്ച നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ സമയം ഉറക്കത്തിനു മാററി വെക്കാനില്ല എന്നുള്ള യാഥാര്‍ത്ഥ്യം മാനസികവും ശാരീരികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിററിയില്‍ നടത്തിയ പഠനപ്രകാരം ദിവസവും നാലു മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരില്‍ മററുള്ളവരെ അപേക്ഷിച്ച് പൊണ്ണത്തടി കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു. മാനസിക സമ്മര്‍ദ്ദം കൂടുന്നതും ഉറക്കം കുറയുന്നതും പൊണ്ണത്തടിക്കു കാരണമായിത്തീരുന്നതായി കണ്ടെത്തിയിരിക്കുന്നു.ദിവസവും ആറു മണിക്കൂറെങ്കിലും ഉറങ്ങണം. മാനസിക സമ്മര്‍ദ്ദമുള്ളവര്‍ മധുരത്തോടുള്ള അമിതാഗ്രഹം പ്രകടിപ്പിക്കുന്നതായാണ് പഠനങ്ങള്‍.കോര്‍ട്ടിസോള്‍ എപിനെഫ്രിന്‍ ഹോര്‍മോണുകള്‍ സമ്മര്‍ദ്ദത്തിന്റ ഫലമായി ശരീരത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കുമ്പോള്‍ മധുരം കഴിക്കാന്‍ തോന്നുന്നുവെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ആധുനിക കാലത്തെ ജീവിതത്തില്‍ ഭക്ഷണശീലങ്ങളില്‍ പലഹാരങ്ങളുടെയും മധുരത്തിന്റയും അളവ് കൂടുതലാണെന്ന വസ്തുതയോടൊപ്പം പഠന-ജോലി ഭാരവും കൂടുതലാണ്. മധുരവും കൊഴുപ്പും അമ്മയും കുഞ്ഞുമായതുകൊണ്ട് കൊഴുപ്പ് കലര്‍ന്ന ഭക്ഷണം മാത്രം ഒഴിവാക്കിയാല്‍ രോഗങ്ങളുടെ ക്ഷണിതാവായ പൊണ്ണത്തടിയെ അകററാനാവില്ല എന്നും തിരിച്ചറിയണം. ആഹാര നിയന്ത്രണത്തോടൊപ്പം വീട്ടിലെ ചെറിയ ജോലിയും ദിവസവും വ്യായാമവും ആരോഗ്യപരമായ ഭക്ഷണവും രീതിയും ശീലമാക്കുക.

ഓട്ടിസം?



autism-bubbleവൈകൃതങ്ങളും വൈവിധ്യങ്ങളും കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വൈകല്യങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യത്തെ എത്ര കുട്ടയുടെ അടിയില്‍ ഒളിപ്പിച്ചാലും അത് നമ്മെ ഒളിഞ്ഞ് നോക്കിച്ചിരിക്കുന്നത് നാമറിയുന്നുണ്ട്. കണ്ണടച്ച് ഇരുട്ടാക്കുന്ന നമ്മുടെ ഇടയില്‍ കണ്ണടക്കാതെ ഇരുണ്ട മാസ്മരിക ലോകത്ത് വിഹരിക്കുന്ന ഒരു വിഭാഗത്തെ അറിയാന്‍ അല്‍പ സമയം നീക്കാം.
യാഥാര്‍ത്ഥ്യ ലോകത്തു നിന്ന് പിന്‍വാങ്ങി ആന്തരികമായ സ്വപ്ന ലോകത്ത് സ്ഥായിയായി വിഹരിക്കുന്ന അവസ്ഥയാണ് ഓട്ടിസം. ഓട്ടിസം ബാധിച്ച കുട്ടി പരിസരവുമായോ പുറംലോകവുമായോ മറ്റുള്ളവരുമായോ ബന്ധപ്പെടാതെ തന്റേതായ ഒരുലോകത്ത് വിഹരിക്കുന്നതായി കാണാം. ചുറ്റുപാടില്‍ നിന്നുണ്ടാകുന്ന ഒരു പ്രചോദനത്തിനും അനുയോജ്യമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയാത്ത സ്വഭാവ രീതിയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?….
ഓട്ടിസം സാധാരണയായി 1000 ത്തില്‍ 2 എന്ന തോതില്‍ കാണപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട നിരീക്ഷണം ഓട്ടിസം സാധാരണയായി ആണ്‍കുട്ടികളില്‍ കൂടുതല്‍ കാണപ്പെടുന്നു. 4:1 എന്നതാണ് അനുപാതം.
എല്ലാവിധ സാമൂഹിക ജനവിഭാഗങ്ങളെയും ഒരുപോലെ ബാധിക്കുന്ന ‘ഓട്ടിസം’ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1910-ല്‍ പ്രശസ്ത മാനസികാരോഗ്യ വിദഗ്ദ്ധനായ യൂജിന്‍ബ്ലോയിലര്‍ ആണ്. എന്നാല്‍ ശരിയായ രീതിയില്‍ ഓട്ടിസമെന്ന അവസ്ഥയെ നിര്‍വചിച്ചത് 1943-ല്‍ ലിയോകാനര്‍ ആയിരുന്നു. അദ്ധേഹം തന്റെ ക്ലിനിക്കില്‍ മറ്റുള്ളവരോട് യാതൊരു താല്‍പര്യവും കാട്ടാത്ത പ്രത്യേക സ്വഭാവരീതിയിലുള്ള കുട്ടികളെ കണ്ടെത്തുകയുണ്ടായി. ഈ സ്വഭാവരീതിയെ നിര്‍വചിച്ചു കൊണ്ട് അദ്ധേഹം അന്ന് മുന്നോട്ടു വെച്ച പ്രാഥമിക നിരീക്ഷണങ്ങള്‍ ഓട്ടിസത്തെ സംബന്ധിച്ച് ഇപ്പോഴും പ്രസക്തമാണ്.

തിളങ്ങുന്ന സ്‌കിന്നിന് ആറ് പഴങ്ങള്‍



ദിവസവും ഒരു കപ്പ് ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ല തിളക്കമുള്ള ചര്‍മ്മം നേടുന്നതിന് സഹായകരമാണ്. ഇതിനേക്കാള്‍ നല്ലതാണ് പഴച്ചാറുകള്‍ മുഖത്ത് പുരട്ടുന്നത്. പഴയകാലത്ത് സ്ത്രീകള്‍ക്ക് ഏറ്റവുപ്രിയമുള്ള ഒന്നായിരുന്നു മുഖത്ത് പഴച്ചാറുകള്‍ പുരട്ടുന്നത്. എന്നാല്‍ ഫേഷ്യല്‍ വ്യാപകമായതോടെ ഫ്രൂട്ട് ഫേഷ്യലിനോടുള്ള പ്രിയം പോയിരുന്നു. എന്നാല്‍ മറ്റ് ക്രീമുകളിലെ കെമിക്കലുകള്‍ സ്‌കിന്നിന് പല പ്രശ്‌നങ്ങളുമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ പലരും പഴയ ഫ്രൂട്ട് ഫേഷ്യലിലേക്ക് മാറി. സ്‌കിന്നിനെ നശിപ്പിക്കുന്ന ഒന്നും ഇതിലുണ്ടാവില്ല എന്നതാണ് ഫ്രൂട്ട് ക്രീമുകളോട് പ്രിയം വര്‍ധിക്കാനുള്ള പ്രധാന കാരണം.
ഇതിനു പുറമേ ഫ്രൂട്ട് ഫേഷ്യല്‍ നിങ്ങളുടെ മുഖത്തെ ജലാംശം വര്‍ധിപ്പിക്കും. പക്ഷെ ഫ്രൂട്ടിന്റെ മണം കുറച്ച് മടുപ്പിക്കുന്നതാണ് എന്നൊരു പ്രശ്‌നമുണ്ട്. എന്നിരുന്നാലും മറ്റ് ട്രീറ്റ്‌മെന്റുകളെക്കാള്‍ ഫലപ്രദമാണ് ഫ്രൂട്ട് ഫേഷ്യല്‍. ഏതൊക്കെ പഴങ്ങളാണ് ഇതിനുപയോഗിക്കാന്‍ പറ്റിയതെന്ന് സംശയമുണ്ടാകും അല്ലേ? നമ്മള്‍ സാധാരണയായി കാണുന്നവ തന്നെ. ഏറ്റവും ഫലപ്രദമായ ആറ് പഴങ്ങളെക്കുറിച്ച് ഇവിടെ പറയാം.
വാഴപ്പഴം: ഇന്ത്യയില്‍ വളരെയധികം സുലഭമായ പഴമാണ് വാഴപ്പഴം. ഇരുമ്പ്, മഗ്നേഷ്യം, പൊ്ട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് വാഴപ്പഴം. വാഴപ്പഴം ചര്‍മ്മത്തിന് പ്രധാനം ചെയ്യുന്ന ഗുണങ്ങള്‍ തള്ളിക്കളയാനാവാത്തതാണ്. ഇതിലെ വൈറ്റമിന്‍എ, ബി. ഇ എന്നിവ പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളുണ്ടാവാതെ സൂക്ഷിക്കുന്നു. വാഴപ്പഴം മുഖത്ത് പുരട്ടുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് ആരും കൊതിക്കുന്ന ഭംഗി നല്‍കും.
ചെറുനാരങ്ങ: ഇന്ത്യയിലെ പല ആഹാരസാധനങ്ങള്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നാരങ്ങ നീര്. എല്ലാ സീസണുകളിലും ലഭ്യമാകുന്ന ഒന്നാണിത്. അതിലെ വിറ്റമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിന് അഴക് പകരും. ഒരു ക്ലാസ് തണുത്തവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും, കുറച്ച് നാരങ്ങും ഒഴിച്ച് ദിവസവും വെറുവയറ്റില്‍ കഴിക്കുന്നത് ചര്‍മത്തിലെ അണുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കും. മുഖത്തെ പാടുകള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
ആപ്പിള്‍: എല്ലാദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിര്‍ത്താന്‍ സഹായകരമാണ്. ആപ്പിളിലെ ആന്റിടോക്‌സിഡന്റുകള്‍ കോശങ്ങളും കലകളും നശിക്കാതെ സംരക്ഷിക്കുന്നു. ആപ്പിള്‍ നിത്യയൗവ്വനം കാത്തുസൂക്ഷിക്കാനും സഹായകരമാകും. ആപ്പിളും തേനും പനിനീരും കൂട്ടിക്കലര്‍ത്തി മുഖത്ത് പുരട്ടുന്നത് നിങ്ങളെ ചര്‍മ്മം നശിപ്പിക്കുന്ന വസ്തുക്കളില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തും.
ഓറഞ്ച്: ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഓറഞ്ച്. നാരങ്ങയെപ്പോലെ ചര്‍മ്മത്തിലെ പാടുകളകറ്റാന്‍ ഓറഞ്ചും സഹായിക്കും.
പപ്പായ: പഴമകക്കാര്‍ വരെ ഈ പഴത്തിന് ചര്‍മ്മത്തിലുള്ള സ്വാധീനം തിരിച്ചറിഞ്ഞിട്ടുണ്ട്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന രാസാഗ്നി മൃതിയടഞ്ഞ കോശങ്ങളെ കൊല്ലുന്നു.
മാമ്പഴം: ഒരു പാട് ആരോഗ്യദായകമായ പഴമാണ് പഴങ്ങളിലെ രാജാവ് എന്നറിയിപ്പെടുന്ന മാമ്പഴം. വൈറ്റമിന്‍ എയും ആന്റിടോക്‌സിഡന്റുകളും ധാരാളമുള്ള മാമ്പഴം യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.

ഹൈഹീലിന്റെ പ്രശ്‌നങ്ങള്‍



നീളം കുറഞ്ഞവര്‍ക്കിടയില്‍ മാത്രമല്ല നീളമുള്ളവര്‍ക്കിടയിലും ഹൈഹീല്‍ ചെരുപ്പുകള്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തരം ചെരുപ്പുകള്‍ തങ്ങളെ ആത്മവിശ്വാസമുള്ളവരാക്കുമെന്നാണ് ഈ ചെരുപ്പ് ധരിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ?
പുറംവേദനയാണ് ഹൈഹീലുണ്ടാകുന്ന ഏററവും പ്രധാന പ്രശ്‌നം. ഇത്തരം ചെരിപ്പിടുമ്പോള്‍ ശരീരം മുന്നിലോട്ടായുകയാണ് ചെയ്യുന്നത്. ഇത് പുറംഭാഗത്തിന് ആയാസമുണ്ടാക്കുന്നു. പ്രത്യേകിച്ച് പോയിന്റഡ് ഹീല്‍ ചെരുപ്പുകള്‍ ഇടുമ്പോള്‍. അതുകൊണ്ട് ഇത്തരം ചെരിപ്പിടുമ്പോള്‍ മുന്നിലേക്ക് അധികം ആയാതെ നടക്കുക. നേരായ രീതിയില്‍ നടക്കുന്നതിലൂടെ ഹൈഹീല്‍ കാരണമുണ്ടാവുന്ന നടുവേദന ഒഴിവാക്കാം. ഈ പ്രശ്‌നം അകറ്റുവാനായി യോഗ അഭ്യസിക്കുകയും ചെയ്യാം.
കണങ്കാല്‍ വേദനയാണ് ഹൈഹീലുകള്‍ കൊണ്ടുള്ള മറ്റൊരു പ്രശ്‌നം. ഇത് കണങ്കാല്‍ വേദനയ്ക്കു കാരണമാകുന്നു. ഹൈഹീല്‍ ഒന്നോ രണ്ടോ ദിവസം ഉപയോഗിച്ചാല്‍ ഈ പ്രശ്‌നമുണ്ടാവണമെന്നില്ല. എന്നാല്‍ സ്ഥിരമായ ഉപയോഗം തീര്‍ച്ചയായും ഈ പ്രശ്‌നമുണ്ടാക്കും.
ആദ്യമായി ഹൈഹീലുകള്‍ ധരിച്ചു തുടങ്ങുമ്പോള്‍ നടക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകും. കാല്‍പാദം വേദനിയ്ക്കുവാനും ഇത് ഇട വരുത്തും. ഹൈഹീലുകള്‍ ധരിച്ച് കുറേ ദൂരം നടക്കുന്നതും ഒഴിവാക്കണം. പരിചയമില്ലാത്തവര്‍ ഹൈഹീലുകള്‍ ധരിച്ച് വേഗത്തില്‍ നടക്കുന്നതും ബാലന്‍സ് തെറ്റുവാനും വീഴാനും ഇട വരുത്തും.

eli pani..........................................

øµíÄAáÝÜáµZAí ©IÞµáK ¥ÃáÌÞÇÏÞÃí ®ÜßMÈß. æÜÉíçxÞØíèÉçùÞØßØí ®KÞÃí ®ÜßMÈßÏáæ¿ ÖÞØídÄÈÞ΢. ÕàWØí çøÞ·¢ ®Kᢠ§ÄßÈá çÉøáIí.¯Äá ØÎÏJᢠ®ÜßMÈß Éß¿ßæÉ¿Þ¢. §¿ÕMÞÄß, ÄáÜÞÎÝ µÞÜJí ®ÜßMÈß ÕcÞɵÎÞµáKÄÞÏᢠøâfÎÞµá KÄÞÏᢠµÞÃáKá. ¨ ØÎÏJí æÕUæAGáµZ µâ¿áKÄÞÃí µÞøâ. ¯Äá dÉÞÏAÞVAᢠ®ÜßMÈß Éß¿ßæÉ¿Þ¢. 20ê50 ÕÏØßÈß¿ÏßW ©UÕøßÜÞÃí ¯xÕᢠµâ¿áÄW. æµÞ‚áµáGßµ{ßW Õßø{ÎÞçÏ ®ÜßMÈß ©IÞµÞùáUâ. ÉùOßÜᢠæº{ßÏßÜᢠçÄÞ¿áµ{ßæÜ æÕUJßÜᢠµ{ßAáçOÞÝÞÃí µáGßµZAí ¥ÃáÌÞÇ ©IÞµÞX ØÞÇcÄ. ÉùOßW ÉÃßæÏ¿áAáK Éáøá×XÎÞVAᢠµã×ßÏßW ÄWMøøÞÏ ÕàGNÎÞVAᢠ¨ çøÞ·¢ Éß¿ßæÉ¿Þ¢. ØÞÇÞøà ÉÈßÏáÎÞÏß ØÞÎc¢ çÄÞKáæÎCßÜᢠ®ÜßMÈß ¥ÄcL¢ ÎÞøµÎÞÃí. ÕãA, ÙãÆÏ¢, ÖbÞØçµÞÖ¢, ÈÞÁà ¾øOí Äá¿BßÏ ¦LøßµÞÕÏÕBæ{ §Äí ÌÞÇßAáKá. 

ÜfÃBZ     
æÜÉíçxÞØíèÉù ÌÞµí¿àøßÏ ²øÞ{ßæa ÖøàøJßW µ¿Kí 6ê8 ÆßÕØBZ AáUßÜÞÃí ÜfÃBZ dÉÄcfæMGá Äá¿Báµ. 5ê6 ÆßÕØÎÞµáçOÞZ ÕßùÏçÜÞ¿á µâ¿ßÏ ÉÈß, »VÆß, ÎÈ¢ÉßøGW, æÈFáçÕÆÈ, ÎâdÄJßÈá çÈøßÏ ºáÕMáÈßù¢ ®Kà ÜfÃBZ ©IÞµá¢. 8ê9 ÆßÕØÎÞµáçOÞZ ¥Øá~¢ µáùEÄÞÏß çÄÞKÞ¢. Éçf, æÉæGKá µâ¿á¢. ¨ øIÞ¢ ¸GJßW ÜfÃB{ᢠÕcÄcØíÄÎÞÃí. ¥ÄßµÀßÈÎÞÏ ÄÜçÕÆÈ, §¿ÕßGáU µ¿áJ ÉÈß, çÉÖßµZ ÕÜßEáÎáùáµß æÉÞGßçMÞµáK ÄøJßÜáU çÕÆÈ, µHßÈí Ȉ ºáÎMáÈßù¢ ®Kà ÜfÃBZ ©IÞµá¢. ÖøàøçÕÆÈ dÉÇÞÈÎÞÏᢠÄá¿ÏßçÜÏᢠÕÏùßæÜÏᢠçÉÖßµZAÞÃí ¥ÈáÍÕæM¿áµ. ÄÜçÕÆÈ ÕøáçOÞZ, çÕÆÈ ÄÜÏáæ¿ ÉßXÍÞ·Já ÈßKá Äá¿Bß æÈxßÏßçÜAá ÕcÞÉßAáKá.µÝáJí, Éáù¢, ÕÏùí, èµµ{áæ¿ ÎáµZÍÞ·¢ ®KßÕß¿B{ßW §¿ÕßGí µ¿áJ çÕÆÈ ©IÞµá¢.

ÕßÖM߈ÞÏíÎÏᢠ»VÆßÏᢠÎÈ¢ÉßøGÜᢠ©IÞµá¢. ¨ ØÎÏJí ÎÜÌtçÎÞ ÕÏùß{AçÎÞ Éß¿ßæÉ¿ÞÈß¿ÏáIí. ºßÜVAí æÈFáçÕÆÈÏᢠÕøI ºáÎÏᢠ©IÞµá¢. ºßÜçMÞZ ÄáMÜßW øµíÄ¢ µçIAÞ¢. ºßÜ çøÞ·ßµZ ÎÞÈØßµ ÕßdÍÎBZ dɵ¿ßMßAÞ¢. ÕˆÞæÄ ¥ØbØíÅøÞµáµÏᢠºßLÞAáÝMB{ßW æÉ¿áµÏᢠ§ˆÞJ ÖÌíÆBZ çµZAáKÄá çÉÞæÜ æÉøáÎÞùáµÏᢠ溇á¢. ¨ ØÎÏJí ÎEMßJJßæa ÜfÃB{ᢠdɵ¿ÎÞµá¢. ÎßAÕÞùᢠ4ê6 ÆßÕØB{ßÜÞÃí ÎEMßJ¢ Éß¿ßæÉ¿áKÄí. ¥ÕØÞÈ ¸GJßW æÎÈß¾íè¼xßØí, æÈèdËxßØí, ÈcâçÎÞÃßÏ, ÄÜç‚ÞV ÕàA¢, ÙãÆÏçµÞÖÕàA¢, ÉßJØFßÕàA¢, ¦LøÞÕÏÕB{ßW øµíÄdØÞÕ¢ Äá¿BßÏ çøÞ·B{ᢠÉß¿ßæÉ¿Þ¢. ¨ ¥ÕØíÅæÏJá¿VKá ÎøÃÕᢠآÍÕßAáKá. ÕãAµZAᢠµø{ßÈᢠĵøÞùá ÕKÞW øfæÉ¿áJÞÈÞµá¢. ÖbÞØçµÞÖJßÈᢠÙãÆÏJßÈᢠĵøÞùá ÕKÞW dÉÏÞØÎÞÃí. 60ê70 ÖÄÎÞÈÎÞÃí ÖbÞØçµÞÖĵøÞùá ÎâÜÎáU Îøà ØÞÇcÄ.

ɵøáK øàÄß     
ÎâKá ÕßÇJßW çøÞ·ÞÃáAZ ÎÈá×cÖøàøJßW µÏùßMxÞ¢. ®ÜßÎâdÄJßÜâæ¿, ®ÜßMÈßÏáU Îã·B{ßÜâæ¿, ®ÜßMÈßÏáU çøÞ·ßÏßÜâæ¿.®ÜßÎâdÄ¢ µÜVK æÕU¢ ©UßæÜJÞÈß¿ÏÞÏÞW ®ÜßMÈß ÕøÞ¢. ®ÜßMÈßÏáæ¿ ÌÞµí¿àøßϵZ ÎHßÜᢠ¼ÜJßÜᢠµÜøá¢. ¨ æÕU¢ ÖøàøJßæÜ çÉÞùçÜÞ ÎáùßçÕÞ ©U ÍÞ·B{ßW ÉxßÏÞW ¥ÄáÕÝß ÌÞµí¿àøßϵZ ©UßW µÏùá¢. æÕUJßW ¥Çßµ¢ çÈø¢ ÈßWAáçOÞZ ÄbAßÈáIÞµáK ÎÞVÆÕ¢ çÉÞÜᢠÌÞµí¿àøßϵZAí ©UßW µÏùÞÈáU ÕÝßæÏÞøáAáKá. ÕÞÏßÜᢠÎâAßÜᢠ©UÄá çÉÞÜáU ç‰×íÎØíÄøB{ßÜâæ¿Ïᢠ§Õ ÖøàøJßW µÏùá¢. µá{ßAáK æÕUJßW ®ÜßÎâdÄ¢ µÜVKßGáæICßW µHßÜâæ¿ ¥Õ ÖøàøJßW ®JÞÈß¿ÏáIí.®ÜßÎâdÄ¢ µÜVK æÕUJßW ÈßKí Õ{VJáÎã·B{áæ¿ ÖøàøJßÜᢠ®ÜßMÈßÏáæ¿ ÌÞµí¿àøßϵZ µÏùá¢. Õ{VJáÎã·B{áæ¿ ÎâdÄJßÜâæ¿ÏᢠÖøàøJßæÜ dØÕB{ßÜâæ¿Ïᢠ¥Õ ÉáùJáÕøá¢. ®Üß ÎâdÄJßÜâæ¿ çøÞ·ÞÃá ÉáùJáÕøáKá. §Äá ÎÜßȼÜJßW µÜVKí çøÞ·ÞÃá ÎÞØBç{Þ{¢ ÈÖßAÞæÄ µß¿Aá¢. µÞÜáµ{ßÜᢠ赵{ßÜáÎáU ÎáùßÕáµZ, ÎÜßȼÜJßæa ©ÉçÏÞ·¢, Îã·B{áæ¿ Îޢآ èµµÞøc¢ 溇ᵠ®KßÕ ÕÝß çøÞ·¢ ÎÈá×cøßæÜJáKá.

ÎáXµøáÄÜáµZ     
çøÞ·ÈßVÃÏJßW ÕøáK ÄÞÎØÎÞÃí ®ÜßMÈßæÏ ÎÞøµÎÞAáKÄí. èÕµß ÎÞdÄ¢ ¦ÖáÉdÄßÏßæÜJáKÄí ÆáøLÎÞµÞùáIí. ØbÏ¢ ºßµßrÏíAí ÎáÄßøÞæÄ ©¿X ÄæK èÕÆcØÙÞÏ¢ çĿâ. øIÞÎæJ ¦Ýíº ÎáÄW ¥¿áJ 4ê6 ¦Ýíº Õæø ÎâdÄJßW §¿ÕßGí çøÞ·ÞÃáAZ dÉÄcfæM¿á¢. ÁÞVAí ËàWÁí èÎçdµÞØíçµÞMßÜâæ¿ çÈÞAßÏÞW ¥çMÞZ çøÞ·ÞÃáAæ{ µÞÃÞ¢. ÖøàøJßÈá ÉáùæJJßÏÞW ÎÈá×cÎâdÄJßÈí ¥|ÄÏáIí. ¥ÄßÈÞW çøÞ·ÞÃáAZ æÉæGKá ÈÖß‚á çÉÞµá¢. ¥ÄáæµÞIí ÎâdÄæοáJÞW ©¿XÄæK ÉøßçÖÞÇßAâ. ¨ ÉøßçÖÞÇÈÏᢠÕßø{ÎÞçÏ æº‡Þ ùáUá. øµíÄJßW ÈßKá çÕVÄßøßæ‚¿áAáK ØàùJßæÜ ¦aßçÌÞÁßµZ çÈÞAß ®ÜßMÈß µIá Éß¿ßAáK æ¿ØíxÞÃßÄí. çøÞ·¢ µIáÉß¿ßAÞX ¯xÕᢠµâ¿áÄÜÞÏß æº‡áKÄᢠ¨ æ¿ØíxÞÃí. çdÉÞGàÈáµZ ÈàA¢ æºÏíÄ ƒÞØíÎÏÞÃí Øàù¢. ¦aßçÌÞÁßµZ ®KÞW, çøÞ·ÞÃáÌÞÇÏáIÞÏß ¯ÝÞ¢ ÆßÕØçJÞæ¿ øµíÄJßæÜ ƒÞØíÎÏßW ¦aßçÌÞÁßµZ ©IÞµá¢. øIá ÄøJßÜáU Øàù¢ æ¿Øíxáµ{áIí. çøÞ·ÞÃáÕßæa ØÞKßic¢ ÎÞdÄ¢ Äßøß‚ùßÏáKÄᢠçøÞ·ÞÃáÕßæÈ µæIJáKÄá¢. ØídµàÈß¹í æ¿ØíxáµZ æºÏíÄí ®ÜßMÈßÏÞæÃKá Ø¢ÖÏ¢ çÄÞKßÏÞW ºßµßWØ Äá¿BÞæÎCßÜᢠçøÞ·¢ ØíÅßøàµøßAÞX øIÞÎæJ ÕµáMßæÜ ÉøßçÖÞÇȵZ 溇â.

¨ ØÞÙºøcJßW Îxá ÉÜ ÉøßçÖÞÇȵZ µâ¿ß È¿Jß, ¥ÕÏáæ¿æψޢ ËÜBZ ÉøßçÖÞÇß‚í çøÞ·¢ ©çIÞ ®K Èß·ÎÈJßW ®JáµÏÞÃá ÉÄßÕí. ®ÜßMÈßAá çÕIß ÎÞdÄÎáU æ¿Øíùùáµ{ˆ §Õ. 

kudam vayar


ÉIí µá¿ÕÏV ØÎãißÏáæ¿ ¥¿ÏÞ{ÎÞÏßøáæKCßW §Kí çøÞ·ÞÕØí@Ïáæ¿ ÜfÃÎÞÃí. ËÞØíxí ËáÁí ¼àÕßÄææÖÜßÎâÜ¢ µá¿ÕÏùßæÈ Øí@ÞÏßÏÞÏ çøÞ·ÞÕØí@Ïáæ¿ ·ÃJßÜÞÃí ¦ÇáÈßµ ææÕÆcÖÞØídÄ¢ ©ZæM¿áJßÏßøß AáKÄí.

ÈÞÜÞ{áæ¿ ÎáKßÜâæ¿ È¿çAIßÕKÞW ÖbÞØ¢ ©UßçÜæA¿áJí ²xÈ¿J¢. ÉßæK ¦øᢠµÞÃáKßæÜïK ©ùMßW ÉÄßæÏ ÖbÞØ¢ Õß¿á¢. ¥çÄÞæ¿ ÈßÕøáµÏÞÏß µá¿çÉÞæÜ µá¿ÕÏV. ·ïÞÎæùÞæAÏáæICßÜᢠ¦vÕßÖbÞØ¢ 浿áJáK µá¿ÕÏùßæÈ ®BæÈæÏÞæA µáùÏíAÞ¢ ®K æÈçGÞGJßÜÞÃí §KæJ ÏáÕÄb¢.   çøÞ·ÎßÜïÞJ ¥ÕØí@ÏÞÃí ÈÜï ¦çøÞ·cJßæa ÜfÃæÎKá µøáÄáKÕøÞçÃæù. 'çøÞ·æÎÞKáÎßÜï. µá¿ÕÏV ÎÞdÄçÎÏáUâ... ®Kí ¦ÖbØßAÞX ÕøæG. §Ká µá¿ÕÏV çøÞ·ÞÕØí@Ïáæ¿ ÜfÃÎÞÃí.

D æµÞÝáMí ÕßÜïX
¥ÎßÄÍfÃÕᢠÕcÞÏÞÎAáùÕáÎÞÃí µá¿ÕÏùßÈá ÉßKßæÜ ÕßÜïzÞV. ÕÏùßÈáUßÜᢠÉáùJᢠæµÞÝáMí ¥¿ßÏáKÄÞÃí §ÄßÈá µÞøâ. Äá¿AJßW µá¿ÕÏV ¦øᢠ¥dÄ µÞøcÎÞAÞùßæÜïCßÜᢠÈÞÜáçÉV ÉùÏáçOÞÝÞÃí §çÄAáùß‚í ¦{áµZ çÌÞÇÕÞzÞøÞµáKÄí. ®KÞW, µá¿ÕÏV ÉÜ ·áøáÄø çøÞ·B{áæ¿ÏᢠÜfÃÎÞæÃKí ®dÄçÉVAùßÏÞ¢? µøZ, ÕãA ®KßÕæÏ ÌÞÇßAáK çøÞ·BZ, ÙãçdÆÞ·¢, ÕÏùßÈáUßæÜ fÏ¢, ÕÏùßÈáUßæÜ ÕÜßÏ ÎáݵZ, ÉÞXdµßÏÞØí Äá¿BßÏ d·sßµ{ßÜáIÞµáK ¥VÌáÆ¢ Äá¿BßÏÕÏáæ¿ ÜfÃÎÞµÞ¢ µá¿ÕÏV. §Jø¢ çøÞ·ÎáUÕøáæ¿ ¦ÎÞÖÏ ¥ùµ{ßW ¥ÎßÄÎÞÏß æÕU¢ æµGßAß¿AáKÄᢠµá¿ÕÏùáIÞAá¢. ÎáÄßVKÕøßW ÕÏùßÈáUßæÜ çÉÖßµ{áæ¿ ÌÜAáùÕᢠºáøáA¢ ºßÜøßW ®XçÁÞæædµX _ ØßXdÁ¢ ®µíØí ®K çøÞ·ÞÕØí@Ïᢠµá¿ÕÏùßÈá µÞøÃÎÞµáKÄÞÏß µæIJßÏßGáIí.

D µá¿ÕÏùᢠçøÞ·Üfâ
µá¿ÕÏV 2004æÜ ÏâçùÞÉcX µÞVÁßçÏÞ{¼ß çµÞYËùXØßW ¥ÕÄøßMß‚ ùßçMÞVGí dɵÞø¢ ÙãçdÆÞ· ØÞÇcÄÏáU ²XÉÄá µÞøÃB{ßW ¥FÞÎçJÄí µá¿ÕÏùÞÃí. ÎÜÏÞ{ßÏáæ¿ ¼àÕßÄøàÄßÏßWÕK ÎÞxB{ᢠËÞØíxí ËáÁᢠ§ÄßW dÉÇÞÈ¢. ÎÆcÉÞÈ¢, ·VÍÈßçøÞÇÈ ·á{ßµµZ, ÎÞÈØßµ Ø¢¸V×¢, §XØáÜßX ®KßÕÏᢠµá¿ÕÏùáIÞAá¢. Ífâ dµÎàµøß‚ßGᢠµá¿ÕÏùᢠÕHÕᢠµáùÏáKßæÜïCßW ®XçÁÞæædµX çøÞ·JßÈáU ØÞÇcĵâ¿ß ÉøßçÖÞÇßAâ. ¦çøÞ·cø¢·Jí ÎáXÉLßÏßæÜKí ¥ÍßÎÞÈßAáK çµø{JßW µá¿ÕÏùáÎÞÏß ÌtæMG ÉÀÈæÎÞKᢠ§çÄÕæø È¿JßÏßGßÜï. ®KÞW, æºææKÏßW 2009W È¿JßÏ ÉÀÈJßW È·øJßW 46.6% çÉVAí µá¿ÕÏùáæIKá µæIJß. §ÄßW 56% ØídÄàµ{ᢠ35% Éáøá×zÞøáÎÞÃí.

D µá¿ÕÏV ®BæÈ µáùÏíAÞ¢
µãÄcÎÞÏ ÕcÞÏÞÎÕᢠÍfà dµÎàµøÃÕᢠÎÞdÄÎÞÃí µá¿ÕÏV µáùÏíAÞÈáU ¯µÎÞV·¢. ÆßÕØÕᢠ²øá ÎÃßAâæùCßÜᢠÕcÞÏÞ΢ 溇â. ®ÏíçùÞÌßµíØí ÕcÞÏÞÎÎáùµ{ᢠçÏÞ·ÏᢠÕÏV µáùÏíAÞX ¯æù dÉçÏ޼Ȣ 溇á¢. ÈÞøáU É‚Aùß, ÉÝÕV·BZ ®KßÕ ©ZæM¿áJß ¥K¼¢ µâ¿áÄÜáU Ífâ ÈßÏdLßAáKÄᢠÈÜïÄÞÃí. ÕÏùßÈáUßæÜ æµÞÝáMí ÈàA¢æº‡áK æºÜçÕùßÏ ææÜçMÞصí×X ÖØídÄdµßÏ Äá¿BßÏ ¦ÇáÈßµ Ø¢ÕßÇÞÈBZ ÈßÜÕßÜáæICßÜᢠÍfÃÈßÏdLÃÕᢠÕcÞÏÞÎÕᢠÎÞdÄÎÞÃí µá¿ÕÏV µáùÏíAáKÄßÈáU ¯µ ÎÞV·æÎKí ¦çøÞ·cø¢·æJ ÕßÆ·íÇøáæ¿ ¥ÍßdÉÞÏ¢.

µ¿MÞ¿í: çÁÞ. æËÜßµíØí ç¼ÞYØí,
¥çØÞç×cxí dÉËØV,
Éá×íÉ·ßøß æÎÁß. çµÞ{¼í.